Skip to main content

നരേന്ദ്ര മോദി യുടെ പുതിയ സ്വർണ്ണ നയം(Satire)

2017  ഏപ്രിൽ ഒന്നാം തീയതി രാവിലെ ഭാരതം ഉണർന്നത് ഒരു ചെറിയ ഞെട്ടലോടെ ആണ്. നരേന്ദ്ര മോദി T V യിൽ പ്രത്യക്ഷപ്പെട്ടു തൻറെ പുതിയ സ്വർണ്ണ നയം വ്യക്തമാക്കി.അതിൻറെ ചുരുക്കം ഇങ്ങനെ ആയിരുന്നു.

" ഭായിയോം ബഹനോം
സ്വർണ്ണം വാങ്ങി പൂഴ്ത്തി വെക്കുന്നത് നമ്മുടെ ഒരു രീതിയാണ്. സുരക്ഷിതത്വം ഇല്ലാതാക്കാൻ ഇത് കാരണമാകുന്നു. കള്ള ക്കടത്തുകാർ economy യെ തുരങ്കം വെക്കുന്നു. അതുകൊണ്ട് സ്വർണ്ണത്തിന്റെ ഉപയോഗം കുറയ്ക്കാൻ എൻറെ സർക്കാർ താഴെ പറയുന്ന നടപടികൾ ഇന്നു മുതൽ നടപ്പാക്കുകയാണ്.

1. ഒരു സ്ത്രീക്ക് പരമാവധി കൈവശം വെക്കാവുന്ന സ്വർണ്ണം 50 ഗ്രാം. പുതുരുഷന്മാർക്ക് 20 ഗ്രാം.

2 60 കഴിഞ്ഞ സ്ത്രീകൾ സ്വർണ്ണം ധരിക്കാൻ പാടില്ല. അവരുടെ safety ഉറപ്പാക്കാനാണ് ഇത്.

3  സ്വർണ്ണ കടയിൽ ഒരു customer ക്ക് 100 ഗ്രാമിൽ കൂടുതൽ വിൽക്കാൻ പാടില്ല.

4  സ്വർണ്ണത്തിന്റെ പരസ്യങ്ങൾ പാടില്ല.

5 മിച്ചമുള്ള  സ്വർണ്ണം ബാങ്കിൽ കൊടുത്തു പണം വാങ്ങാവുന്നതാണ്.

ജയ് ഹിന്ദ്

പ്രഖ്യാപനം വന്നതോടെ കേരളം ഇളകി. കല്ലേറ് കൊണ്ട കടന്നൽ ക്കൂട് പോലെ കേരളം ഇരമ്പി. പിണറായി പിണങ്ങി. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണതു പോലെ കേന്ദ്രത്തിനെതിരെ ഒരു സമരത്തിന് കാത്തിരിക്കുകയായിരുന്നു LDF സർക്കാർ. വെട്ടിക്കൊലയിൽ 200% വർദ്ധന ഉണ്ടായതല്ലാതെ
യാതൊരു പുരോഗതിയും നേടാൻ സർക്കാരിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് ഭരണ പരാജയം മറച്ചു വെക്കാൻ ഒരു നല്ല അവസരം അവർക്കു കിട്ടി.

" മോദിയുടെ സ്വർണ്ണ നയം ശുദ്ധ വിഡ്ഢിത്തം. ഇത് കേരളത്തിൻറെ economy യുടെ നട്ടെല്ല് ഒടിക്കും. സ്വർണ്ണമേഖലയിൽ 10 ലക്ഷം ജോലിക്കാരും ഒരു ലക്ഷം കള്ള ക്കടത്തുകാരും 20 lakhs കള്ളന്മാരും ജോലി ചെയ്യുന്നുണ്ട്. അവരുടെ എല്ലാം ജോലി പോകും. വൻ ചതിയാണ് ഇത്." ധന മന്ത്രി Dr തോമസ് ഐസക് MA
Phd ( OXEN) പ്രതികരിച്ചു.

കേരള സർക്കാർ കേന്ദ്രത്തിനെതിരെ  സമരം പ്രഖ്യാപിച്ചു.2017 ഏപ്രിൽ അഞ്ചിന് സർക്കാർ ഹർത്താൽ ആചരിച്ചു. പല സ്ഥലത്തും മോദിയുടെ കോലം കത്തിച്ചു. കള്ളക്കടത്തുകാരും മോദി വിരോധികളും കൈകോർത്തു മനുഷ്യ ചങ്ങല തീർത്തു.

പണ്ട് ഗാന്ധിജി പരസ്യമായി ഉപ്പ്‌ ഉണ്ടാക്കിയത് പോലെ മോദി വിരോധികൾ ഹർത്താൽ ദിവസം നടുറോഡിൽ സ്വർണ്ണം ഉരുക്കി പ്രതിഷേധിച്ചു. തിരുവനന്തപുരം പാള യ ത്തു  പതിനായിരങ്ങളെ സാക്ഷി നിറുത്തി ഉരുക്കു മനുഷ്യൻ പിണറായി വിജയൻ സ്വർണ്ണം ഉരുക്കി പ്രതിഷേധിച്ചു.

Dr ഐസക്  അവുധി എടുത്തു " മോദിയുടെ സുവർണ്ണ വിഡ്ഢിത്തം"👌 എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ധനം വർദ്ധിച്ചു.

കേരളത്തിൽ പ്രതിഷേധം ഇരമ്പി എങ്കിലും മറ്റ് stateകളിൽ യാതൊരു ചലനവും ഉണ്ടായില്ല. കാരണം അവിടെ ജനങ്ങൾ കണ്ടമാനം സ്വർണ്ണം വാങ്ങി കൂട്ടിയിരുന്നില്ല.

ജനങ്ങൾ q നിന്ന് മിച്ചമുള്ള സ്വർണ്ണം ബാങ്കിൽ കൊടുത്തു പണം വാങ്ങി.



പിടിച്ചു പറിക്കാൻ സ്വർണ്ണം ഇല്ലാതായതോടെ ലക്ഷ കണക്കിന് കള്ളന്മാർ തൊഴിൽ രഹിതരായി. അനേകം സ്വർണ്ണ കടകൾ പൂട്ടി. ആയിര കണക്കിന് ജോലിക്കാരും സെക്യൂരിറ്റി ക്കാരും തൊഴിൽ രഹിതരായി. കള്ളന്മാർ ഇല്ലാത്തതു കൊണ്ട് അനേകം ജയിലുകൾ പൂട്ടി. അനേകം പോലീസുകാർക്കും വക്കീലന്മാർക്കും ജോലി പോയി.

" എങ്ങനെയുണ്ട് ഇപ്പോൾ?👍 ,എൻറെ വാദം 100 % ശരി ആയിരുന്നു. കേരള economy യുടെ നട്ടെല്ല് ഒടിഞ്ഞു." Dr തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു👌.

Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത് മണ്ടത്തരം. ഹോ

കേരളത്തിൽ hotel room ദൗർലഭ്യം (satire)

 കേരളത്തിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി .എല്ലാ arrangements ഉം OK. പക്ഷേ ഒരു problem. ടിക്കാ റാം മീണയുടെ ലിസ്റ്റിൽ പ്പെട്ട മരിച്ച വിശ്വാസികൾ, Devils, angels എല്ലാം കൂട്ടം കൂട്ടമായി ലാൻഡ് ചെയ്തു തുടങ്ങി. ഹോട്ടൽ മുറികൾ എല്ലാം നിറഞ്ഞു.ചിലരെ Home stay യിൽ accommodate ചെയ്തു. Room shortage പ്രോബ്ലെം solve ചെയ്യാൻഒരു ഹോട്ടൽ മാനേജർക്ക് ഒരു നല്ല idea തോന്നി. ഒരു Devil ന് allocate ചെയ്ത മുറിയിൽ ഒരു extra bed ഇട്ട് ഒരു മാലാഖ കുട്ടിയെ accommodate ചെയ്യുക. ഇത് കേട്ടപ്പോൾ Devils തുള്ളി ചാടി. പക്ഷേ മാലാഖ കുട്ടികൾ reject ചെയ്തു. പീഡനം ഉണ്ടാകുമെന്നാണ് അവർക്ക് പേടി. ഒരു മരിച്ച വിശ്വാസി താൻ പണി കഴിപ്പിച്ച5000square feet house ൽ ചെന്ന് സ്വയം പരിചയപ്പെടുത്തി. മരുമകൾ പറഞ്ഞു. " What the Hell are you talking about?നിങ്ങൾക്ക് വീട് തെറ്റിപ്പോയി. അവൾ ശക്തിയായി door അടച്ചു. Extra rooms ഉള്ളവർ അത് visitors ന് വിട്ടു കൊടുക്കണം എന്ന് collector ടെ അഭ്യർത്ഥന വന്നു. എനിക്ക് അലിവ് തോന്നി. ഞങൾ ക്ക് 3bed റൂം vacant ആണ്.18നും 25നും ഇടയ്ക്ക് പ്രായമുള്ള 12 മാലാഖ പെണ്കുട്ടികളെ accommodate ചെയ്യണം. എന്റെ മനസ്സിൽ നക്ഷത്

Mossel Bay യാത്ര -1

Port Elizabethൽ നിന്നും 336 kms അകലെയുള്ള ഒരു തീരദേശ പട്ടണമാണ് Mossel Bay. സൗത്ത് ആഫ്രിക്കയിലെ തീരദേശ പട്ടണങ്ങളും പരിസര പ്രദേശങ്ങളും ടൂറിസത്തിന്  വളരെ പ്രാധാന്യം ഉള്ളവയാണ്. Mossel Bay യിൽ നിന്ന് ഏകദേശം400 Kms പോയാൽ Cape Town ആണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച   ഉച്ച കഴിഞ്ഞ് Mossel Bay യിലേക്ക് പുറപ്പെട്ടു. കാർ boot നിറയെ സാധനങ്ങൾ ഉണ്ട്. സൗത്ത് ആഫ്രിക്കയിൽ യാത്ര ചെയ്യുമ്പോൾ ജാക്കറ്റ്, സ്വെറ്റർ, shoes എന്നിവ വേണം. ഏതുസമയത്തും തണുപ്പും കാറ്റും ഉണ്ടാകാം. Cooking നുള്ള ചില സാധനങ്ങളും എടുക്കണം. അങ്ങനെയാണ് luggage കൂടുന്നത്. Mercedes C 180യിൽ ആണ് യാത്ര. നല്ല കാറും നല്ല റോഡും ചേരുമ്പോൾ യാത്ര വളരെ enjoyable ആണ്.നോക്കെത്താദൂരത്തിൽ നീണ്ടു നിവർന്ന് കിടക്കുന്ന ഹൈവേ. വളവും തിരിവും കയറ്റവും കുറവ്.120,140km സ്പീഡിൽ ഓടിച്ചുപോകാം. എന്നാൽ town കൾ അടുക്കുമ്പോൾ overspeed ആയാൽ fine ഉറപ്പാണ്. Police നിരീക്ഷണം ഉണ്ട്. റോഡിന് ഇരുവശവും കുറ്റി ചെടികളും കാട്ടുപൂക്കളും ഉള്ള ചെറു വനങ്ങളും Cattle ഫാമുകളും ഉണ്ട്.ചിലയിടങ്ങളിൽ മനോഹരമായ മലനിരകളും നീല കടലും കാണാം. ഈ പ്രദേശത്തിന്റെ ഒരു ഭാഗത്തിന് Garden Route എന്ന് പറയുന്നു