Skip to main content

വാരാന്ത്യ ചിന്തകൾ

 സൗത്ത് ആഫ്രിക്കയിൽ ഞങ്ങൾ പഠിപ്പിച്ചിരുന്ന Bakolobeng Secondary സ്കൂൾ അപ്രതീ ക്ഷിതമായി ഓർമ്മയിൽ തെളിഞ്ഞു വന്നു.1988 മുതൽ 2016 വരെ യാണ് ഞങ്ങൾ അവിടെ ജോലി ചെയ്തിരുന്നത്. പാവപ്പെട്ടവരുടെ ഗ്രാമത്തിലെ ഒരു സ്കൂൾ ആണ് Bakolobeng.വളരെ ഉന്നത നിലവാരം ഉള്ള സ്‌കൂൾ ആയിരുന്നു അത്. ലീലാമ്മ അവിടെ ദീർഘകാലം Vice പ്രിൻസിപ്പലും ഒരു വർഷം Acting പ്രിൻസിപ്പലും ആയിരുന്നു.

സ്കൂളിൽ  teachersനും കുട്ടികൾ ക്കും code of conduct ഉണ്ടായിരുന്നു.അവയിൽ ചിലത് ഇവിടെ കുറിക്കുന്നു.

Teachers ,സ്‌കൂളിൽ നേരത്തെ എത്തണം. ഹാജർ ബുക്കിൽ സമയം രേഖപ്പെടുത്തി ഒപ്പിടണം. സ്‌കൂളിൽ നിന്ന് പോകുമ്പോഴും ഒപ്പിടണം. അനാവശ്യമായി സ്‌കൂൾ compound ന് പുറത്തു പോകാൻ പാടില്ല. പോകണം എന്ന് ഉണ്ടെങ്കിൽ പ്രിൻസിപ്പലിനെ അറിയിച്ചിട്ടെ പോകാവൂ.

ഒരു വിദ്യാർthi ക്ക് പുറത്തു പോകണമെങ്കിൽ Class teacher ടെ permission letter വേണം.

പുറത്തുനിന്ന് വരുന്ന ഒരു ആൾക്ക് ഒരു വിദ്യാർthi യെ കാണണം എന്നുണ്ടെങ്കിൽ permission വേണം.

എല്ലാ ദിവസവും രാവിലെ staff briefing ഉണ്ട്. Staff meeting ന് വ്യക്തമായ അജൻഡയും minutes ഉം ഉണ്ടായിരുന്നു. minutes ഉം report ഉം എന്റെ ചുമതല ആയിരുന്നു.

Mrs Visser എന്ന മദാമ്മ ആയിരുന്നു പ്രിൻസിപ്പൽ. രാവിലെ  7 മണിക്ക് അവർ സ്‌കൂളിൽ എത്തും. സ്‌കൂളിൽ നിന്ന് ഏറ്റവും അവസാനം പോകുന്നത് അവർ ആണ്.

Mrs Visser ഉം ലീലാമ്മയും ചേർന്നാണ് സ്‌കൂളിന്റെ finance manage ചേയ്തിരുന്നത്. ഒരു പൈസ പോലും misuse ചെയ്തിരുന്നില്ല. എന്നും Account ൽ പണം മിച്ചം ആയിരുന്നു.

ഇത്രയും ഓർക്കാൻ കാരണം പിണറായിയുടെ കുത്തഴിഞ്ഞ ഭരണത്തെ കണ്ടിട്ടാണ്. പിണറായിയുടെ ഓഫീസിൽ ഒരു code of conduct ഇല്ല. അതുകൊണ്ടാണ് ശിവശങ്കർ എന്ന പെരും കള്ളൻ ഇപ്പോൾ ജയിലിൽ മസാല ബോണ്ടാ തിന്നുന്നത്. അടുത്ത ആൾ10 ആം  തീയതി ബോണ്ടാ തിന്നു തുടങ്ങും.

ചില മന്ത്രി സഭാ meeting കൾക്ക് minutes ഇല്ല. മന്ത്രിമാർ അറിയാതെ ശിവശങ്കർ തീരുമാനങ്ങൾ എടുത്തിരുന്നു. ആരോടും ആലോചിക്കാതെ പിണറായി തീരുമാനങ്ങൾ എടുത്തിരുന്നു.118 A ഉദാഹരണം.

ധനം ഒന്നുമില്ലാത്ത ധനമന്ത്രി coordination ഇല്ലാതെ കാര്യങ്ങൾ ചെയ്യുന്നു.

അനുമതി ഇല്ലാതെ മന്ത്രിമാർ അനേകം പ്രാവശ്യം വിദേശ രാജ്യങ്ങളിൽ പോയി. കള്ളപ്പണം വെളുപ്പിക്കാൻ പോയതാണ്.

എന്നിട്ടും ചില ശുദ്ധഗതി ക്കാർ  പിണറായിയുടെ ഭരണം മികച്ചതാണ് എന്നു പറയുമ്പോൾ വളരെ സഹതാപം   തോ ന്നുന്നു.


Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...