Skip to main content

Home Coming-2

November 8 ആം തീയതി രാവിലെ 8 മണിക്ക്  ദുബായിൽ നിന്നുള്ള EK 530യിൽ
നെടുമ്പാശ്ശേരിയിൽ ഇറങ്ങി. എല്ലാം smooth ആയിരുന്നു.8.55ന് പുറത്തിറങ്ങി. ഞങ്ങളുടെ Idea Package ,expire ചെയ്തിരുന്നു. Exit ൽ
ഒരു Idea Counter കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഞാനും ലീലാമ്മയും399 രൂപയുടെ ഓരോ പാക്കേജ് വാങ്ങി. പിശക് പറ്റാതിരിക്കാൻ numbers എഴുതി കൊടുക്കുകയായിരുന്നു. Activate ചെയ്തതായി message വന്നു. എന്നാൽ ഉച്ചകഴിഞ്ഞ് വേറൊരു message കിട്ടി. Your package has expired.

പണം വാങ്ങിയിട്ട്  fake message അയച്ചു Idea agent പറ്റിക്കുകയായിരുന്നു. They do it at random,knowing that the arriving passengers would not follow up this matter because they have other pressing matters to attend. But I am following this matter further.

ഇതേ അനുഭവം തങ്ങൾക്കും ഉണ്ടായതായി ചില friends പറഞ്ഞു.

ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ സൗത്ത് ആഫ്രിക്കയിലെ ചില കാര്യങ്ങൾ താരതമ്യം ചെയ്തു നോക്കി. ഒന്നാമത്തെ കാര്യം വെള്ളത്തിന്റെ ലഭ്യതയാണ്. Port Elizabeth ൽ വെള്ളത്തിന് rationing  ഉണ്ട്. ഇവിടെ വെള്ളം അധികമാണ്. നിത്യവും മഴയുണ്ട്.

Port Elizabeth ൽ വീട്ടിൽ നിന്ന് പുറത്തിറങ്ങി എങ്ങോട്ടെങ്കിലും പോകണമെങ്കിൽ 4 doors തുറക്കണം. വീടിന്റെ doors 2.Garage ന് 2.Security ക്കു വേണ്ടിയാണ് doors എപ്പോഴും അടച്ചിടുന്നത്.
ഇവിടെ വെറുതെ കയ്യും വീശി പുറത്തു പോകാം.
സൗത്ത് ആഫ്രിക്കയിൽ ഒരു തീപ്പെട്ടി വാങ്ങനമെങ്കിൽ  കാറോടിച്ച്  Super മാർക്കറ്റ്ൽ പോകണം. ഇവിടെ 200 മീറ്റർ നടന്നാൽ കടയുണ്ട്.
കാലാവസ്‌ഥ സൗത്ത് ആഫ്രിക്കയിൽ അനുകൂലമാണ്. ചൂട് ഉണ്ടെങ്കിൽ പോലും വിയർക്കുകയില്ല.
നമ്മൾ ഒരു മാസത്തോളം കാലം വീട്ടിൽ ഇല്ലെങ്കിൽ തിരിച്ചു വരുമ്പോൾ ചില പ്രശ്നങ്ങൾ കാണാം.
തുടർച്ചയായ മഴ കാരണം പുറകുവശത്തെ മുറ്റത്തു പുല്ല് തഴച്ചു വളർന്നിരുന്നു. റബ്ബർ തോട്ടത്തിൽ നിന്നുള്ള പയർ വളരെ agressive ആയി വളർന്ന് മുറ്റത്തേക്ക് അതിക്രമിച്ചു കയറുന്നു. താനേ കിളിർത്തു വന്ന ഒരു മത്ത മൂന്നു ഭാഗത്തേയ്ക്ക് നീങ്ങുന്നു. ആരും പറിക്കാത്തത് കൊണ്ട് കാന്താരി മുളക് പഴുത്തു നിൽക്കുന്നു.

2016ൽ നട്ട പ്ലാവിൽ ആദ്യമായി ചക്ക ഉണ്ടായത് വളരെ സന്തോഷകരമായ ഒരു കാര്യമാണ്.
ഞങ്ങൾക്ക് രണ്ട് പൂച്ചകൾ ഉണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാൻ ഏർപ്പെടുത്തിയിരുന്നു.

ഒരു പൂച്ചയെ കാണാനില്ല. അത് ഒരു നീണ്ട കഥയാണ്.



Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

ചില 1960 sports ഓർമ്മകൾ

 പറക്കും സിഖ് എന്നറിയപ്പെട്ടിരുന്ന, ഇന്ത്യയുടെ എക്കാലത്തെയും മികച്ച athlete Milkha Singh ഓർമ്മയായി.1960 മുതൽ അദ്ദേഹത്തിന്റെ പേര് കേൾക്കുന്നു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുകയാണ് ഇവിടെ. അന്ന് ജനങ്ങൾ വാർത്തകളെ എങ്ങനെ കണ്ടു എന്നതും ഇവിടെ ഓർത്തു നോക്കുകയാണ്. അന്ന് വാർത്തകൾ അറിയാൻ പത്രങ്ങൾ മാത്രമേയുള്ളൂ. അത് എല്ലാവരും വായിച്ചിരുന്നില്ല. വരിക്കാർ ആകാൻ പണം ഇല്ലാത്തവർ ഉണ്ടായിരുന്നു. വായിക്കാൻ അറിയാത്തവർ ഉണ്ടായിരുന്നു. പൈകയിൽ  കടക്കാർക്കുള്ള പത്രം കട തിണ്ണയിൽ ഇടും. കട തുറക്കുന്നത് പിന്നീടാണ്. ചുമട്ടു തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ വാർത്തകൾ അറിയാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. വായിക്കാൻ അറിയാവുന്ന ആരെങ്കിലും വായിക്കും. മറ്റുള്ളവർ കേട്ടിരിക്കും. ഇന്ന് നമ്മൾക്ക് വാർത്തക്കും entertainment നും നൂറായിരം sources ഉണ്ട്. അതുകൊണ്ട് tip of the iceberg ൽ തൊടാൻ മാത്രമേ നമുക്ക് സമയമുള്ളു. 1960ൽ sources ഉം വിഷയങളും കുറവായിരുന്നു. അതുകൊണ്ട്  ഉള്ള വിഷയങളിൽ എല്ലാവരും concentrate ചെയ്തിരുന്നു. അങ്ങനെയാണ് മിൽഖാ സിങ് ഇന്ത്യക്കാരുടെ അഭിമാന താരം ആയത്.1960ലെ ...